പനയോലയിലൊരു കുടിലാണേ... ഭവനങ്ങളിലത് നിധിയാണേ... പടിവാതില്‍ ചെറുതടിയാണേ... നബിതങ്ങടെ പൂങ്കുടിലാണേ... കനിവാം നബിയോരുടെ ഇര പകലുകൾ കണ്ടേ.. ഖൈറാം സ്വഹബോരുടെ ഇടപെടലുകൾ കണ്ടേ.. അത് കേട്ടുസിദ്ധീഖിൻവിളിയാളം... യാ....റസൂലേ... അതൃപ്പപൂവാംബിലാലിൻസ്വരനാദം യാ...റസൂലേ... (പനയോലയിലൊരു) ഒരു നാരിൻഅടയാളംതിരുമേനിയിൽ .. പടർന്നദിനമിൽതളർന്നുതകർന്ന വീടാണത്... ഒരു രാവിൽപശിയാലെതിരുനൂറര്.. തിരിഞ്ഞുംമറിഞ്ഞുംകിടന്നമണ്ണിന്റെ കൂടാണത്.. ഉറങ്ങുന്നനേരം ഉണർത്താത്തവീടാ.. ഉടയാടയൊന്നും ഉടയ്ക്കാത്തകൂടാ.. ഇത്തിരിനേരമില്ലങ്കിൽ പിന്നെ കാണാത്തൊരുവ്യഥയാ... ചിത്തിരപ്പു മുഖം ചേർക്കാൻആ.. പനവീടിനുംകൊതിയാ.. ചിരിക്കുന്നനബിയോരെ മഴവില്ലിൽതെളിയുന്ന മുത്ത് പതിച്ചൊരു ചുവരാണാ.. ഭാഗ്യക്കൂട് ... മുത്ത് പതിച്ചൊരു ചുവരാണാ.. ഭാഗ്യക്കൂട്... (പനയോലയിലൊരു) പനിയായ് റസൂലിന്റെ ചൂടേറ്റ ഗേഹം... മലക്കുൽ മൗത്തിന്റെ വരവ് കണ്ടപ്പോൾ കിടുങ്ങീ..വേഗം... പതിയെ പിടിക്കെൻ റസൂലെന്ന നാദം.. മനസിൽ പറഞ്ഞ്മലരാം മുത്തിനെ..നോക്കിയനേരം... ഉലയാത്ത ഉമറും ഉടയുന്ന കണ്ടു...
Comments
Post a Comment
♥️